Casino En Ligne Sans Depot Avec Bonus

Transcription

Casino En Ligne Sans Depot Avec Bonus
10
ഡോ­: ജോൺ പനയ്ക്കൽ
മനസ്
കു­ടുംബത്തി­നൊ­രു­നി­ർ­വ്വചനം
ഭാ­ഗം
ആറ്
കു
­ ു­വാ­ക്കു­കൾ
ത്ത
കു­ടുംബത്തി­ലെ
­
സ്വസ്ഥത നശി­പ്പി­ക്കാ­റു­ണ്ട്. കഠാ­
രകൊ­ണ്ട് കു­ത്തി­ മു­റി­വേൽ
­ ­പ്പി­ക്കു­ന്നതി­നെ­
ക്കാൾ കഠി­നമാ­യി­രി­ക്കും കു­ത്തു­വാ­ക്കു­കൾ­
കൊ­ണ്ട് ഹൃ­ദയം കു­ത്തി­ നോ­വി­ക്കു­ന്നത്.
ചി­ല കു­ടുംബങ്ങളി­ലെ­ പ്രാ­യപൂ­ർ­ത്തി­യാ­
യവർ­ക്ക് ഈ കു­ത്തി­നോ­വി­ക്കൽ ഒരു­ഹരമാ­
ണ്. മറ്റൊ­രാ­ളി­ന്റെ­ മനസ്സമാ­ധാ­നം തൊ­
ടു­ത്തു­വി­ടു­ന്ന വാ­ക്കു­കളി­ലൂ­ടെ­ കെ­ടു­ത്തി­
ഇത്തരക്കാർ സംതൃ­പ്തി­യടയു­ന്നു­. ഓരോ­
മനു­ഷ്യന്റേ­യും ശരീ­രത്തിന് ചു­റ്റും ഒരു­
ഊർ­ജ്ജവലയമു­ണ്ട് എന്ന് കരു­തു­ന്നവരു­
ണ്ട്. ഇതി­നെ­‘ഓറാ­’ എന്ന് ചി­ലർ വി­ളി­ക്കും.
ഒരു­വന്റെ­ ഓറാ­ തി­ളക്കമു­ള്ളതാ­ണെ­ങ്കിൽ
അയാൾ പോ­സി­റ്റീവ് എനർ­ജി­കൊ­ണ്ട് നി­
റഞ്ഞതി­നാ­ലാണ് എന്ന് വ്യാ­ഖ്യാ­നി­ക്കപ്പെ­
ടു­ന്നു­. നേ­രേ­മറി­ച്ച് ഓറാ­ കറു­ത്തതാ­ണെ­
ങ്കിൽ അയാൾ നെ­ഗറ്റീവ് എനർ­ജി­മൂ­ലം
നി­ർ­ഗു­ണനാ­വു­ന്നു­വെന്ന
­ ും പറയപ്പെ­ടു­ന്നു­.
കറു­ത്ത ഓറാ­യു­ള്ളവരാണ് കു­ത്തു­ വാ­ക്കു­
കൾ പ്രയോ­ഗി­ക്കാൻ വി­ദഗ്ധർ. ചി­ല ശാ­
സ്ത്രജ്ഞന്മാർ ഓറാ­ ‘ബയോ­ ഇലക്ട്രോ­
മാ­ഗ്നറ്റിക് ഫീ­ൽ­ഡ്’ ആണെ­ന്ന് പറയു­ന്നു­.
ഇതി­നെ­ ‘ലൈഫ് എനർ­ജി­’ എന്നും നാ­
മകരണം ചെ­യ്തി­ട്ടു­ണ്ട്. ഓറയു­ടെ­പടം ഒരു­
പ്രത്യേ­ക ക്യാ­മറ ഉപയോ­ഗി­ച്ച് എടു­ക്കാൻ
സാ­ധി­ക്കു­മെ­ന്ന് തെ­ളി­യി­ച്ചവരു­മു­ണ്ട്. ഓറാ­
ഫോ­ട്ടോ­ഗ്രാ­ഫി­യു­ടെ­ ഒന്നാ­മത്തെ­ തരം
ഇൻ­ഫ്രാ­റെഡ് ഫോ­ട്ടോ­ ഗ്രാ­ഫി­യാ­ണ്. ഒരു­
പ്രത്യേ­കതരം ക്യാ­മറയിൽ ഇൻ­ഫ്രാ­റഡ് ഫി­
ലിം ലോഡ് ചെ­യ്ത് എടു­ക്കു­ന്ന ഫോ­ട്ടോ­
ആണി­ത്. ഇതി­ലൂ­ടെ­ ഓറാ­ കാ­ണാം; അത്
തി­ളങ്ങു­ന്നതോ­ അതോ­ മങ്ങി­യതോ­ എന്ന്
നി­രീ­ക്ഷി­ക്കാം. രണ്ടാ­മത്തേത് ‘കി­ർ­ലി­യാൻ
ഇമേ­ജിംങ്’ ആണ്. സെ­മി­യോൻ കി­ർ­ലി­
യാൻ എന്ന അർ­മേ­നി­യൻ ഇലക്ട്രീ­ഷ്യൻ
കണ്ടു­പി­ടി­ച്ച ഈ ക്യാ­മറ ഓറാ­യു­ടെ­ കൃ­
ത്യമാ­യ സ്ഥി­തി­ വി­വരം നൽ­കു­ന്നു­ണ്ട്പോ­
ലും. മൂ­ന്നാ­മത്തേത് ‘ഓറാ­ക്യാം 6000’ കണ്ടു­
പി­ടി­ച്ചത് 1992ൽ ഗൈ­ കോ­ഗ്ഗി­ൻസ
­ ് എന്ന
ഇലക്ട്രി­ക്കൽ എൻ­ജി­നി­യർ ആണ്. എന്താ­
യി­രു­ന്നാ­ലും ഓറാ­ മനു­ഷ്യ സ്വഭാ­വത്തെ
­
സ്വാ­ധീ­നി­ക്കു­ന്നു­ എന്ന് ഈ മൂ­ന്ന് കണ്ടു­പി­
ടു­ത്തങ്ങളും സാ­ധൂ­കരി­ക്കു­ന്നു­.
എനി­ക്കറി­യാ­വു­ന്ന ഒരു­ അമി­ത മദ്യപാ­
നരോ­ഗി­ മനസു­ തു­റന്നപ്പോൾ ലഭി­ച്ച ജീ­വി­
താ­നു­ഭവം വേ­ദനി­പ്പി­ക്കു­ന്നതാ­ണ്. അദ്ദേ­ഹം
അൽ­പ്പം മദ്യപി­ച്ചാൽ മതി­, ഉടൻ­തന്നെ­ ഭാ­
ര്യയെ­ മർ­ദ്ദി­ക്കാൻ തു­ടങ്ങും. ഭാ­ര്യ തി­രി­കെ­
അദ്ദേ­ഹത്തെ­ തല്ലു­ന്നതു­വരെ­ അദ്ദേ­ഹം ഭാ­
ര്യയെ­ തല്ലി­ക്കൊ­ണ്ടി­രി­ക്കും. ആദ്യമൊ­ക്കെ­
ആ സ്ത്രീ­ തി­രി­ച്ചു­ തല്ലി­യി­രു­ന്നു­. അപ്പോ­
ഴൊ­ക്കെ­അദ്ദേ­ഹത്തി­ന്റെ­അടി­നി­ന്നി­ട്ടു­മു­ണ്ട്.
പക്ഷെ­ ഇപ്പോൾ അവർ തി­രി­ച്ചു­ തല്ലാ­റി­ല്ല.
അതു­കൊ­ണ്ടു­തന്നെ­ ഈ തല്ലൽ പ്രക്രി­യ
നീ­ണ്ടു­പോ­കു­ന്നു­. അദ്ദേ­ഹത്തിന് പി­ടി­പ്പെ­ട്ടി­
രി­ക്കു­ന്നത് ‘സാ­ഡോ­മാ­സോ­ക്കി­സം (Sado
Masochism) എന്ന അസ്വസ്ഥതയാ­ണ്.
മറ്റു­ള്ളവരെ­ വേ­ദനി­പ്പി­ക്കു­ന്നതിൽ രസംകൊ­
ള്ളു­കയും സ്വയം പീ­ഡി­തനാ­കാൻ വെ­ന്പൽ
കൊ­ള്ളു­കയും ചെ­യ്യു­ന്ന സ്വഭാ­വം. കറു­ത്ത
ഓറാ­ ഉള്ളവരാണ് സാ­ഡോ­ മാ­സോ­ക്കി­
സമെ­ന്ന അസു­ഖത്തിന് ഇരകളാ­കു­ന്നത്.
കു­ടുംബത്തിൽ ഇങ്ങനെ­യൊ­രു­ആൾ ഉണ്ടെ­
ങ്കിൽ അവി­ടു­ത്തെ­ സമനി­ല തെ­റ്റു­ക തന്നെ­
ചെ­യ്യും, തീ­ർ­ച്ച.
കു­ടുംബബന്ധങ്ങൾ സാ­ന്പത്തി­ക നേ­
ട്ടങ്ങളു­മാ­യി­ കെ­ട്ടു­പി­ണഞ്ഞ് കി­ടക്കു­ന്ന
കാ­ലഘട്ടമാ­ണി­ന്ന്. പണത്തിന് മീ­തേ­ പരു­
ന്തും പറക്കി­ല്ലല്ലോ­? പണത്തി­ന്റെ­ ഒഴു­ക്കനു­
സരി­ച്ചാണ് ബന്ധം നി­ർവ്­വചി­ക്കപ്പെ­ടു­ന്നത്.
എന്തി­നും ലാ­ഭേ­ച്ഛവച്ചു­ പു­ലർ­ത്തു­ന്ന മനു­
ഷ്യൻ രക്തബന്ധത്തി­ന്റെ­ ആഴമളക്കാൻ മെ­
നക്കെ­ടാ­ത്തവനാ­ണ്. ഈയടു­ത്ത കാ­ലത്ത്
പ്രവാ­സ ലോ­കത്തു­ള്ള ഒരു­ 40 വയസ്സു­കാ­
രൻ പരാ­തി­പ്പെ­ട്ടു­. “എനി­ക്കി­പ്പോൾ ഒരു­
ജോ­ലി­യി­ലും ശ്രദ്ധി­ക്കാൻ കഴി­യു­ന്നി­ല്ല.
ഭയമാണ് കാ­രണം. ആരെ­ കണ്ടാ­ലും ഭയം
തന്നെ­. ശരീ­രം വി­റയ്ക്കു­ന്നതു­പോ­ലെ­ തോ­
ന്നും. ഉറക്കവു­മി­ല്ല. ചെ­റു­പ്പത്തി­ലേ­ എനി­ക്ക്
ഭയം അൽ­പ്പം കൂ­ടു­തലായിരുന്നു. മന്ത്രവാ­
ദത്തിൽ വി­ശ്വസി­ക്കു­ന്നവരാണ് എന്റെ­ വീ­
ട്ടു­കാർ. ആരോ­ ക്ഷു­ദ്രം ചെ­യ്ത് എന്നെ
­
ഇങ്ങനെ­യാ­ക്കി­യി­രി­ക്കു­ന്നു­വെ­ന്ന് ഭാ­ര്യയും
മറ്റു­ബന്ധു­ക്കളും പറയു­ന്നു­. വഴി­പാ­ടു­കളും
പ്രതി­വി­ധി­കളും ചെ­യ്തി­ട്ടും ഒരു­മാ­റ്റവു­മി­ല്ല.
ചെ­റു­പ്പത്തിൽ ഒരു­ ദു­ർ­മരണം കണ്ട് ഞാൻ
ഭയന്നി­ട്ടു­ണ്ട്. എന്റെ­ അവസ്ഥ കണ്ട് കൂ­ടെ­
ജോ­ലി­ചെ­യ്യു­ന്നവർ എന്നെ­ജോ­ലി­യിൽ നി­
ന്നും പറഞ്ഞു­വി­ടു­മെ­ന്ന് കമന്റടി­ക്കു­ന്നു­ണ്ട്.
എനി­ക്കി­തൊ­ക്കെ­ ആലോ­ചി­ക്കു­ന്പോൾ ഒരു­
സ്വസ്ഥതയു­മി­ല്ല. ജോ­ലി­ കളഞ്ഞ് നാ­ട്ടിൽ
പോ­യി­ ഭാ­ര്യയു­ടേ­യും മക്കളു­ടേയ
­ ുംകൂ­ടെ
­
ജീ­വി­ക്കാ­നു­ള്ള സാ­ന്പത്തി­ക ഭദ്രതയു­മി­
ല്ല. ഗൾ­ഫിൽ നി­ന്നും മാ­സംതോ­റും ഞാൻ
പണമയക്കു­ന്നത് എന്റെ­ ഭാ­ര്യയു­ടെ­ പേ­രി­
ലാ­ണ്. എന്റെ­അച്ഛന് അതിൽ പരി­ഭവമു­ണ്ട്.
അതു­കൊ­ണ്ടു­തന്നെ­ അച്ഛനും
അമ്മയും
ഞാൻ താ­മസി­ക്കു­ന്ന ഞങ്ങളു­െ­ട കു­
ടുംബവീ­ട്ടിൽ താ­മസി­ക്കാ­തെ­ ജ്യേ­ഷ്ഠന്റെ
­
കൂ­ടെ­യാണ് താ­മസം. സ്വത്തു­ക്കൾ വീ­തം
വെ­ച്ചു­തരു­വാൻ ആവശ്യപ്പെ­ട്ടപ്പോൾ അച്ഛൻ
വി­സമ്മതി­ച്ചു­. നി­ർ­ബന്ധത്തിന് വഴങ്ങി­ 7
സെ­ന്റ് എഴു­തി­തന്നു­. എനി­ക്കവകാ­ശപ്പെ­ട്ട
കു­ടുംബവീ­ടോ­ പറന്പോ­ മറ്റൊ­ന്നു­മി­ല്ല. ഈ
7 സെ­ന്റിൽ സ്വന്ത അദ്ധ്വാ­നംകൊ­ണ്ട് വീ­ടു­
വെ­ച്ച് എത്രയും പെ­ട്ടെന്ന
­ ് മാ­റി­ക്കൊ­ള്ളണം
എന്ന അന്ത്യശാ­സനവും അച്ഛനിൽ നി­ന്നും
കി­ട്ടി­യി­ട്ടു­ണ്ട്. എല്ലാം ഞാൻ അച്ഛന്റെ­ പേ­
രിൽ പണമയക്കാ­ത്തതി­ന്റെ­ പേ­രി­ൽ!’’ പി­
തൃ­സ്നേ­ഹത്തി­ന്റെ­ മഹത്വം പണത്തി­ന്റെ
­
പേ­രിൽ മങ്ങി­യ ഒരു­ ബന്ധത്തി­ന്റെ­ കഥയാ­
ണി­ത്. പ്രതീ­ക്ഷി­ച്ചത്ര കു­ടുംബവി­ഹി­തം
കി­ട്ടാ­തെ­ പോ­യതിൽ മാ­താ­പി­താ­ക്കളും
സഹോ­ദരങ്ങളു­മാ­യി­ സ്പർ­ധയിൽ കഴി­യു­
ന്നവർ നമ്മു­ടെ­ ഇടയിൽ വി­രളമല്ല. ചെ­റി­യ
പണമി­ടപാ­ടു­കൾ­ക്ക് വലി­യ ബന്ധങ്ങൾ
അയയു­കയും മു­റി‍‍­‍‍ഞ്ഞ് പോ­വു­കയും ചെ­
യ്യാ­റു­ണ്ട്.
പലപ്പോ­ഴും മനസാ­ക്ഷി­യെ­ തളച്ചി­ട്ടി­രി­
ക്കു­ന്ന ഒരു­ കാ­രാ­ഗ‍ൃ­ഹമാണ് മനു­ഷ്യമനസ്.
മരവി­ച്ച മനസാ­ക്ഷി­പ്രതി­കാ­രരു­ദ്രയാ­യി­ കെ­
ട്ടു­പൊ­ട്ടി­ക്കാൻ കാ­ത്തു­കി­ടക്കയാ­ണവി­ടെ­. At
times human mind is like a prison. ജീ­
വി­തത്തെ­തന്നെ­ചി­ല ബന്ധനങ്ങളി­ലാ­ക്കാൻ
മനു­ഷ്യമനസിന് കഴി­യും. മനസാ­ക്ഷി­യെ­കാ­
രാ­ഗൃ­ഹത്തി­ലാ­ക്കി­യ വ്യക്തി­ത്വങ്ങൾ കറപു­
രണ്ട ഓറാ­ പ്രദർ­ശി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കും. അ
ങ്ങനെ­യു­ള്ളവർ വസി­ക്കു­ന്ന കൂ­ടാ­രങ്ങളിൽ
കു­ടുംബം പച്ചപി­ടി­ക്കു­കയി­ല്ല. ഇവി­ടെ­യാണ്
കു­ടുംബാംഗങ്ങളെ­ വി­ശ്വാ­സത്തി­ലെ­ടു­ക്കേ­
ണ്ടതി­ന്റെ­ പ്രസക്തി­ വെ­ളി­വാ­കു­ന്നത്. ചാ­
ഞ്ചാ­ടു­ന്ന മനസു­ള്ളവർ ഒരു­ത്തരേ­യും വി­
ശ്വസി­ക്കു­കയി­ല്ല. അത്തരക്കാ­രു­ടെ­ മനസ്
അന്ധവി­ശ്വാ­സത്തി­ന്റെ­ കടന്നൽ­കൂ­ടാ­യി­രി­
ക്കും. രാ­ത്രി­യിൽ ഉറങ്ങാൻ കി­ടക്കു­ന്ന ആൾ
നാ­ളെ­ രാ­വി­ലെ­ ഉണരു­മോ­ എന്ന് തീ­ർച്ച
­ യി­
ല്ലെ­ങ്കി­ലും നാ­ളെ­യെ­ക്കു­റി­ച്ച് പ്ലാ­നും പദ്ധതി­
കളും തയ്യാ­റാ­ക്കും - അതാണ് വി­ശ്വാ­സം.
(Hope) ഉയരത്തിൽ നി­ന്ന് താ­ഴേ­ക്ക് ചാ­ടാൻ
ഒരു­ കൊ­ച്ച് കു­ട്ടി­യോട് അയാ­ളു­ടെ­ അച്ഛൻ
കൈ­കൾ ഉയർ­ത്തി­ ആവശ്യപ്പെ­ടു­ന്പോൾ,
ഒരു­ മടി­യും കൂ­ടാ­തെ­ ആ കൊ­ച്ചു­ കു­ട്ടി­
താ­ഴേ­ക്ക് ഭയമി­ല്ലാ­തെ­ എടു­ത്തു­ ചാ­ടു­ന്നു­. അതാണ് വി­ശ്വാ­സം (Trust). തന്റെ­പി­താ­വി­
ന്റെ­കരവലയങ്ങളിൽ താൻ പൂ­ർ­ണ്ണസു­രക്ഷി­
തനാ­യി­രി­ക്കു­മെ­ന്ന വി­ശ്വാ­സം.
മഴകി­ട്ടാ­തെ­യി­രു­ന്നപ്പോൾ
മഴ
യ്ക്കു­വേണ്ട
­ ി­ പ്രാ­ർ­ത്ഥി­ച്ച ഒരു­ ഗ്രാ­മമു­
ണ്ട്. ഗ്രാ­മീ­ണർ എല്ലാ­വരും ഒരു­ മൈ­താ­
നത്ത് തടി­ച്ചു­കൂ­ടി­ സർ­വ്വമത പ്രാ­ർ­ത്ഥന
നടത്തു­കയാ­ണ്. ഒരു­ ബാ­ലന്റെ­ കൈ­യ്യിൽ
മാ­ത്രം ഒരു­ കു­ടകാ­ണാം. പ്രാ­ർത്ഥ
­ ന കഴി­
യു­ന്പോൾ മഴപെ­യ്യു­മെ­ന്ന് അവൻ വി­ശ്വസി­
ക്കു­ന്നു­, അടി­യു­റച്ച് - അതാണ് വി­ശ്വാ­സം
(confidence) ഈ വി­ശ്വാ­സമാണ് ഒരു­
കു­ടുംബത്തി­ലെ­ അംഗങ്ങൾ തമ്മിൽ ഉണ്ടാ­
കേ­ണ്ടത്. പരസ്പര സു­രക്ഷി­തത്വ ബോ­
ധം, നല്ല നാ­ളെ­യു­ടെ­ വഴി­യി­ലാണ് എന്ന
ബോ­ധം, പ്രതീ­ക്ഷകൾ പൂ­വണി­യു­മെ­ന്ന
അന്തർ­ദാ­ഹം. തു­ടങ്ങി­യവയാണ് നമു­ക്ക് കു­
ടുംബത്തി­ന്റെ­ താ­യ് വേര് ഉറപ്പി­ക്കാൻ കൈ­
മു­തലാ­യി­ വേ­ണ്ടത്. അതി­ല്ലാ­ത്തി­ടത്തൊ­
ക്കെ­അപശബ്ദവും അവതാ­ളവും ഉണ്ടാകും.
ഈ വി­ശ്വാ­സം മനസ്സി­നെ­ ഉറപ്പി­ക്കും. ഉറച്ച
മനസ് ശരീ­രത്തി­നും ആത്മാ­വി­നും കു­ളി­ർ­മ്മ
നൽ­കും. അപ്പോൾ പരസ്പ്പരപൂ­രകങ്ങളാ­യി­
കു­ടുംബാംഗങ്ങൾ വർ­ത്തി­ക്കും.
കു­ടുംബത്തിൽ
അസ്വ
സ്ഥതകൾ
ഉടലെ­ടു­ക്കു­ന്നതിന്
മറ്റൊ­
രു­ കാ­രണം നമ്മു­ടെ­ ക്ഷമാ­ശീ­ലമി­ല്ലാ­
യ്മയാ­ണ്.
പലപ്പോ­ഴും
നി­രു­പാ­ധി­കം
ക്ഷമി­ക്കു­വാൻ നമു­ക്ക് മനസ്സി­ല്ല. നമ്മു­ടെ
­
അത്യാ­ഗ്രഹവും ആർ­ത്തി­യു­മാണ് ഇതിന്
ഹേ­തു­ക്കൾ. ആഭരണത്തോ­ട്, വസ്ത്രത്തോ­
ട്, ആഢംഭരത്തോ­ട്, ഭക്ഷണത്തോട് നമു­ക്കു­
ള്ള ആർ­ത്തി­യാണ് ക്ഷമാ­ശീ­ലമി­ല്ലാ­യ്മയ്ക്ക്
മൂ­ലകാ­രണം. നമ്മു­ടെ­ നാ­ട്ടി­ടകളി­ലെ­ ഊട്ടു­
പു­രകളു­ടെ­ കാ­ര്യം തന്നെ­യെട­ ു­ക്കാം. വി­വാ­
ഹസദ്യകൾ­ക്ക് ഭക്ഷണശാ­ലയു­ടെ­ ഷട്ടർ തു­
റക്കു­ന്നതും കാ­ത്ത് എന്തൊ­രു­ തി­രക്കാണ്
ഷട്ടറിന് മു­ന്നിൽ. അത് തു­റന്നു­കഴി­യു­
ന്പോൾ അടു­ത്തു­ നി­ൽ­ക്കു­ന്നവരെ­ തള്ളി­
മാ­റ്റി­ ഒരു­ സീ­റ്റു­പി­ടി­ക്കാൻ കാ­ട്ടു­ന്ന ധൃ­തി­
കാ­ണു­ന്പോൾ ഒന്നാ­മത്തെ­പന്തി­ക്ക് ഇരു­ന്നി­
ല്ലെ­ങ്കിൽ ഭക്ഷണം കി­ട്ടു­കയി­ല്ല എന്ന് തോ­
ന്നി­പ്പോ­കും.
ഒരു­ 80 വയസു­ കഴി­ഞ്ഞ അമ്മൂ­മ്മയെ­
അങ്ങനെ­യു­ള്ള ഒരു­ തി­രക്കിൽ ഇടി­ച്ചു­വീ­
ഴ്ത്തി­ നി­ലത്തി­ട്ട് ചവി­ട്ടി­യ സംഭവത്തിന് ദൃ­
ക്സാ­ക്ഷി­യാണ് ഞാൻ. ഭക്ഷണത്തോ­ടു­ള്ള
ആർ­ത്തി­യിൽ ഒരു­ വയോ­ധി­കയ്ക്കു­ണ്ടാ­യ
ഗതി­കേട് നാ­ളു­കളോ­ളം അവരെ­ആശു­പത്രി­
യിൽ ചി­കി­ത്സി­ക്കാൻ നി­ർ­ബന്ധി­തയാക്കി­.
ട്രാ­ൻ­സ്പോ­ർ­ട്ട് ബസിൽ കയറു­ന്നതി­നു­
ള്ള നമ്മു­ടെ­ നാ­ട്ടി­ലെ­ ക്യൂ­ സി­സ്റ്റം. വി­ദേ­
ശത്ത് ക്ഷമയോ­ടെ­ക്യൂ­വിൽ കാ­ത്ത് നി­ൽ­ക്കു­
ന്ന അതേ­ കേ­രളീ­യൻ, നാ­ട്ടി­ലെ­ത്തു­ന്പോൾ
ക്ഷമയി­ല്ലാ­െ­ത തള്ളി­ക്കയറു­ന്നതിന് ബഹളം
കൂ­ട്ടു­ന്നു­. ഒരു­ സീ­റ്റ് കി­ട്ടു­ന്നതി­നു­ള്ള ആർ­
ത്തി­യാ­ണി­വി­ടെ­കാ­ണു­ന്നത്.
നാം ഭക്ഷണം കഴി­ക്കു­ന്നരീ­തി­. വാ­രി­വലി­
ച്ച് ഭക്ഷി­ക്കു­ന്ന രീ­തി­, ഭക്ഷണസാ­ധനങ്ങൾ
ആവശ്യത്തിൽ കൂ­ടു­തൽ എടു­ത്ത് പ്ലേ­റ്റിൽ
ഒരു­ ഭക്ഷണകൂ­ന്പാ­രം സൃ­ഷ്ടി­ക്കു­ന്ന നമു­ടെ­
സ്വഭാ­വം, ആർ­ത്തി­യോ­ടെ­ഭക്ഷണം കഴി­ക്കു­
ന്ന നമ്മിൽ ചി­ലർ, ഇവയൊ­ക്കെ­ നമ്മു­ടെ­
ക്ഷമയി­ല്ലാ­യ്മയു­ടെ­ഉദാ­ഹരണങ്ങളാ­ണ്.
ക്ഷമാ­ശീ­ലമു­ള്ളവർ­ക്കേ­
മന
സ്സമാ­ധാ­നം കി­ട്ടു­കയു­ള്ളൂ­. മനസമാ­ധാ­നമി­
ല്ലാ­ത്തവർ മറ്റു­ള്ളവരെ­കു­ത്തി­നോ­വി­ച്ചു­കൊ­
ണ്ടി­രി­ക്കും. നി­ർ­വ്വചി­ക്കാ­നാ­വാ­ത്തതരത്തിൽ
കു­ടുംബബന്ധങ്ങൾ അപ്പോൾ ഉലഞ്ഞു­കൊ­
ണ്ടി­രി­ക്കും.
(തു­ടരും...)

Documents pareils